കൊല്ലം ബൈപ്പാസിന് പണം മുടക്കിയത് കേന്ദ്ര സര്‍ക്കാരെന്ന് ആവര്‍ത്തിച്ച്‌ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.

204

കോട്ടയം: ബൈപ്പാസിന്‍റെ പിതൃത്വ അവകാശവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടയിലാണ് കണ്ണന്താനം വീണ്ടും രംഗത്തുവന്നിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ചു തന്നെയാണ് ഉദ്ഘാടന പരിപാടി നിശ്ചയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.സ്വദേശി ദര്‍ശന്‍ പദ്ധതി പ്രകാരം ശബരിമലയ്ക്ക് അനുവദിച്ച 99 കോടിയിലെ ആദ്യ ഗഡു പോലും സംസ്ഥാനം വിനിയോഗിച്ചില്ലെന്നും കണ്ണന്താനം വിമര്‍ശിച്ചു. ആദ്യ ഗഡുവിന്‍റെ വിനിയോഗ സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ മാത്രമേ അടുത്ത ഗഡു അനുവദിക്കാനാവുകയുള്ളുവെന്നും കണ്ണന്താനം പറഞ്ഞു.

NO COMMENTS