ആര്‍എസ്‌എസ് വോട്ട് വേണ്ട എന്നത് സിപിഎമ്മിന്‍റെ പ്രഖ്യാപിത നയമാണെന്ന് മന്ത്രി ജി.സുധാകരന്‍

226

ചെങ്ങന്നൂര്‍: ആര്‍എസ്‌എസ് വോട്ട് വേണ്ട എന്നത് സിപിഎമ്മിന്‍റെ പ്രഖ്യാപിത നയമാണെന്ന് മന്ത്രി ജി.സുധാകരന്‍. ആര്‍എസ്‌എസ് വോട്ട് ചെയ്താലും സ്വീകരിക്കുമെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പരാമര്‍ശം ആശയക്കുഴപ്പമുണ്ടാക്കിയെന്നും സുധാകരന്‍ പറഞ്ഞു. കാനത്തിന്‍റെ പരാമര്‍ശം അവരുടെ പ്രഖ്യാപിത സമീപനത്തിന്‍റെ പ്രശ്നമാണെന്നും മന്ത്രി പറഞ്ഞു. സിപിഎം ആര്‍എസ്‌എസ് വോട്ടുകള്‍ ആവശ്യപ്പെടാറില്ല. ആര്‍എസ്‌എസ് വോട്ട് ചെയ്താലും സ്വീകരിക്കുമെന്ന കാനത്തിന്‍റെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കി. വര്‍ഗീയ വിരുദ്ധ വോട്ടുകളില്‍ ഈ ആശങ്ക നിഴലിച്ചേക്കാം. ആര്‍എസ്‌എസിന്‍റെ വോട്ടു നേടി സിപിഎമ്മുകാര്‍ വിജയിച്ചിട്ടില്ല. ആ വോട്ടുകള്‍ ചോദിക്കാറുമില്ല. പിണറായി സര്‍ക്കാരിന്‍റെ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പ്- സുധാകരന്‍ പറഞ്ഞു. കഴിഞ്ഞ തവണ ചെങ്ങന്നൂരില്‍ കോണ്‍ഗ്രസിനു ലഭിച്ച, ബിഡിജഐസിന്‍റെയും കേരള കോണ്‍ഗ്രസിന്‍റെയും വോട്ടുകള്‍ ഇക്കുറി സിപിഎമ്മിനു ലഭിക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

NO COMMENTS