ആവേശകരമായ പരസ്യപ്രചാരണo കൊടിയിറങ്ങി – അഞ്ചു മണ്ഡലങ്ങളിലായി 9,57,509 വോട്ടര്‍മാരുടെ വിധിയെഴുത്ത്.

103

കൊച്ചി: പ്രചാരണ രംഗത്തെ അവസാന മണിക്കൂറില്‍ പ്രവര്‍ത്തകരില്‍ ആവേശം ഉയര്‍ത്തി ഉപതെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു മണ്ഡലങ്ങളിലും മുന്നണികള്‍ കൊട്ടിക്കലാശം നടത്തി. കഴിഞ്ഞ ഒരു മാസമായി തുടരുന്ന ഇഞ്ചോടിഞ്ചു രാഷ്‌ട്രീയ പോരാട്ടത്തിന്‍റെ പരസ്യപ്രചാരണത്തിന് കൊടിയിറങ്ങി. തിങ്കളാഴ്ച രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെ നടക്കുന്ന വോട്ടെടുപ്പില്‍ അഞ്ചു മണ്ഡലങ്ങളിലായി 9,57,509 വോട്ടര്‍മാരാണു വിധിയെഴുതുന്നത്.

എറണാകുളം, മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ്, അരൂര്‍, കോന്നി എന്നി മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഞായറാഴ്ച നിശബ്ദ പ്രചാരണമാണ്. പലയിടത്തും കനത്ത മഴയെ അവഗണിച്ചാണ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്. കൊട്ടിക്കലാശത്തിനിടെ കോന്നിയില്‍ നേരിയ തോതില്‍ സംഘര്‍ഷവുമുണ്ടായി. കോന്നിയില്‍ കോണ്‍ഗ്രസിന്‍റെ പ്രധാനപ്പെട്ട നേതാക്കള്‍ കൊട്ടിക്കലാശത്തില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. അടൂര്‍ പ്രകാശ്, റോബിന്‍ പീറ്റര്‍ എന്നിവര്‍ എത്തിയില്ല.

NO COMMENTS