ഈരാറ്റുപേട്ട അടുക്കത്ത് ഉരുള്‍പ്പൊട്ടി.

142

കോട്ടയം: വെള്ളിയാഴ് പുലര്‍ച്ചെ പന്ത്രണ്ടേകാലോടെയാണ് ഈരാറ്റുപേട്ട അടുക്കത്ത് ഉരുള്‍പ്പൊട്ടിയത്. ഇതോടെ ഈരാറ്റുപേട്ട ടൗണില്‍ ഉള്‍പ്പെടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. സംഭവസ്ഥലം കൃത്യമായി മനസിലാക്കാന്‍ സാധിച്ചിട്ടില്ല.

ജനവാസ മേഖലയിലല്ല ഉരുള്‍പൊട്ടിയതെന്നാണ് വിവരം. ജില്ലയില്‍ അര്‍ധരാത്രിയോടെ ശക്തമായ മഴയും കാറ്റും വ്യാപക ദുരിതമാണ് വിതയ്ക്കുന്നത്. മീനച്ചിലാര്‍, മൂവാറ്റുപുഴയാര്‍, മണിമലയാര്‍ എന്നീ നദികള്‍ കരകവിഞ്ഞൊഴുകുകയാണ്.

കോട്ടയം നഗരത്തിന്‍റെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. മീനച്ചിലാര്‍ കരകവിഞ്ഞതോടെ പാല കൊട്ടാരമറ്റം ഭാഗത്ത് വെള്ളം കയറി. വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. കോട്ടയം-കുമളി റൂട്ടില്‍ മുണ്ടക്കയംവരെ മാത്രമാണ് വാഹന ഗതാഗതം ഉള്ളത്. കുമരകത്ത് വീടുകളില്‍ വെള്ളം കയറി. ആളുകളെ ക്യാമ്പ്കളിലേക്ക് മാറ്റിത്തുടങ്ങി.

NO COMMENTS