ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു എന്ന് കാട്ടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ “ആണ് പെണ്ണായി’.

254

തിരുവനന്തപുരം: ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു എന്ന് കാട്ടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ “ആണ് പെണ്ണായി’. എന്താണെന്നല്ലേ പട്ടികയിലെ 21ാം പേരുകാരന്‍ പരംജ്യോതി എന്നയാള്‍ പുരുഷണെന്ന് തെളിഞ്ഞു. ഇയാള്‍ തന്നെയാണ് ഇരക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പട്ടികയില്‍ കാണിച്ചിരിക്കുന്ന വിലാസത്തില്‍ തന്നെയാണ് താന്‍ തമസിക്കുന്നതെന്നും എന്നാല്‍ സ്ത്രീ എന്ന് രേഖപ്പെടുത്തിയത് തന്നെ ആശ്ചര്യപ്പെടുത്തിയെന്നും പരംജ്യോതി വ്യക്തമാക്കി.

നവംബര്‍ 29ന് ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നും പരംജ്യോതി അറിയിച്ചു. സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ ക്രമക്കേടുണ്ടെന്നും പലരുടെയും പ്രായം തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഏറെപ്പേരുടെയും പ്രായം 50ന് മുകളിലാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് വെളിപ്പെടുത്തലുമായി പരംജ്യോതി രംഗത്തെത്തിയത്.

NO COMMENTS