കേരളാ കോണ്‍ഗ്രസ്-എമ്മിലെ സീറ്റു തർക്കം ; ചര്‍ച്ചകള്‍ക്കു ശേഷമാണ് കോട്ടയത്തു സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചതെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ

127

തൊടുപുഴ: കേരളാ കോണ്‍ഗ്രസ്-എമ്മിലെ സീറ്റു തര്‍ക്ക വിഷയത്തില്‍ വിട്ടുവീഴ്ചയില്ലാതെ മാണി വിഭാഗം. ചര്‍ച്ചകള്‍ക്കു ശേഷമാണ് കോട്ടയത്തു സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചതെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയ കാര്യത്തില്‍ കോണ്‍ഗ്രസ് ഇടപെട്ടതായി അറിയില്ല. തോമസ് ചാഴികാടന്‍ പ്രചാരണവുമായി മുന്നോട്ടു പോകും. പരാജയ ഭീതിയില്ലെന്നും റോഷി അഗസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.

സ്ഥാനാര്‍ഥി നിര്‍ണയ വിഷയത്തില്‍ പി.ജെ. ജോസഫുമായി പാര്‍ട്ടി ചെയര്‍മാന്‍ സംസാരിച്ചതാണ്. പാര്‍ട്ടിയിലെ എല്ലാ ഘടകങ്ങളിലും മതിയായ ആലോചനകള്‍ നടത്തിയ ശേഷമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെന്നും റോഷി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസിലെ ആരും ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. എന്നാല്‍ പ്രശ്ന പരിഹാരത്തിന് ചര്‍ച്ച നടത്തുന്നത് തെറ്റല്ലെന്നും റോഷി പറഞ്ഞു.

NO COMMENTS