കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം തള്ളി

15

തിരുവനന്തപുരം: കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം തള്ളി. വി.ഡി. സതീശന്‍ എംഎല്‍എയാണ് കിഫ്ബിക്കെതിരെയുള്ള പ്രമേയം അവതരിപ്പിച്ചത്. പ്രമേയം തള്ളിയതോടെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
കിഫ്ബിക്ക് വിശദീകരണത്തിന് സിഎജി അവസരം നല്‍കിയതാണ്. മറിച്ചുള്ള മന്ത്രിയുടെ വാദം അടിസ്ഥാനരഹിതമാണ്. മന്ത്രി കള്ളം പറയുകയാണെന്നും സതീശന്‍ പറഞ്ഞു.

കിഫ്ബിക്കെതിരായ പ്രതിപക്ഷനീക്കം ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടുമെന്ന് ധനമന്ത്രി തോമസ് ഐസക് സഭയില്‍ പറഞ്ഞു. കിഫ്ബി പദ്ധതികള്‍ വേണോ വേണ്ടയോ എന്നകാര്യം യുഡിഫ് ജനങ്ങളോട് പറയണം. സ്റ്റേറ്റിന്‍റെ നിര്‍വചനത്തില്‍ കിഫ്ബി വരില്ല, അത് ബോഡി കോര്‍പറേറ്റാണ്. ചീഫ് സെക്രട്ടറിയും ഫിനാന്‍സ് സെക്രട്ടറിയും മസാല ബോണ്ടിനെ എതിര്‍ത്തിരുന്നു. സിഎജി റിപ്പോര്‍ട്ട് സഭയോടുള്ള അവഹേളനമെന്നും തോമസ് ഐകസ് സഭയില്‍ പറ‍ഞ്ഞു.

പ്രമേയ ചര്‍ച്ചയില്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്‌പോരാണ് നടന്നത്. കിഫ്ബി മസാല ബോണ്ടുകള്‍ വിറ്റതില്‍ ഉള്‍പ്പെടെ ഭരണഘടനാ ലംഘനമുണ്ടന്ന് സിഎജി റിപ്പോര്‍ട്ടിലുള്ള കണ്ടെത്തല്‍ ഗുരുതരമാണെന്ന് സതീശന്‍ പറഞ്ഞു.സിഎജി വിമര്‍ശിച്ചത് കിഫ്ബിയെയല്ലെന്നും ബജറ്റിന് പുറത്തെ കടമെടുപ്പിനെയാണെന്നും സതീശന്‍ പറഞ്ഞു.

NO COMMENTS