ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ എട്ട് ഓവറില്‍ രണ്ട് വിക്കറ്റിന് 23 റണ്‍സ്.

294
Tauranga : India's Ambati Rayudu, left, and Dinesh Karthick, second from left, leave the field after their third one day international cricket match against New Zealand at Bay Oval, Tauranga, New Zealand, Monday, Jan. 28, 2019. AP/PTI(AP1_28_2019_000070A)

ഹാമില്‍ട്ടണ്‍: ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോൾ ഇന്ത്യ എട്ട് ഓവറില്‍ രണ്ട് വിക്കറ്റിന് 23 റണ്‍സ് എന്ന നിലയില്‍ തകര്‍ച്ച നേരിടുകയാണ്. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും (7) ശിഖര്‍ ധവാനുമാണ് (13) പുറത്തായത്. ശുഭ്മാന്‍ ഗില്ലും അമ്ബാട്ടി റായിഡുവുമാണ് ക്രീസില്‍.വിശ്രമം അനുവദിച്ചതോടെ നാട്ടിലേക്കു മടങ്ങിയ കോഹ്‌ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്.

പരിക്കേറ്റ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയും കളിക്കുന്നില്ല. ഇതോടെ കൗമാര താരം ശുഭ്മാന്‍ ഗില്ലിന് രാജ്യാന്തര അരങ്ങേറ്റം കുറിക്കാനായി. പേസര്‍ മുഹമ്മദ് ഷാമിക്കും വിശ്രമം അനുവദിച്ചു. ഷാമിക്കു പകരക്കാരനായി ഖലീല്‍ അഹമ്മദാണ് കളിക്കുന്നത്.ആദ്യ മൂന്ന് ഏകദിനവും ജയിച്ച ടീം ഇന്ത്യ അഞ്ച് മത്സര പരമ്പര ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു.

NO COMMENTS