കര്‍ണാടക കോണ്‍ഗ്രസിലെ ശക്തന്‍ ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തേക്കുമെന്നു സൂചന.

142

ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസിലെ ശക്തന്‍ ഡി.കെ ശിവകുമാറിനെ നോട്ടമിട്ട് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്(ഇ ഡി). ശിവകുമാറിനെ ചോദ്യം ചെയ്യാന്‍ ഡല്‍ഹിയിലേക്ക് ഇഡി വിളിച്ചുവരുത്തി. വെള്ളിയാഴ്ച വൈകുന്നേരത്തോടെ രാജ്യതലസ്ഥാനത്ത് എത്തിയ ശിവകുമാര്‍ ഇഡിക്കുമുന്നില്‍ ഹാജരായി.മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിനു പിന്നാലെയാണിത് .കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ശിവകുമാറിനെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് ശിവകുമാറിനെതിരെ ഇഡി നികുതിവെട്ടിപ്പിനും അനധികൃത പണമിടപാടുകള്‍ക്കും കേസെടുത്തത്.

വൈകുന്നേരം 6.30ന് അനുയായികള്‍ക്കൊപ്പമാണ് ശിവകുമാര്‍ ഇഡി ഓഫീസില്‍ എത്തിയത്. ശിവകുമാ റിന്‍റെ മൊഴിയെടുത്തുവെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു. ശിവകുമാറിനെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. അറസ്റ്റില്‍നിന്ന് സംരക്ഷണം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. ഇതോടെ ചോദ്യം ചെയ്യലിനു ശേഷം ശിവകുമാറിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. താന്‍ നിയമം അനുസരിക്കുന്ന പൗരനാണ്. തനിക്ക് നിയമപരമായ സാധ്യതകളുണ്ട്, അത് താന്‍ തേടുമെന്നും ഡല്‍ഹിയിലെത്തിയ ശിവകുമാര്‍ പറഞ്ഞു. വ്യാഴാഴ്ച രാത്രി 9.45 ഓടെയാണ് ഇഡിയുടെ സമന്‍സ് ലഭിച്ചതെന്ന് ശിവകുമാര്‍ ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു.

NO COMMENTS