ഓസ്ട്രിയയില്‍ ബൂര്‍ഗ നിരോധിച്ചു

244

വിയന്ന: ഓസ്ട്രിയയില്‍ പൊതു സ്ഥലങ്ങളില്‍ മുഖം പൂര്‍ണമായി മറയ്ക്കുന്ന ശിരോവസ്ത്രം നിരോധിച്ചു. കോടതികളിലും സ്കൂളുകളിലും ഈ നിയമം ബാധകമാണ്. അടുത്ത ഒന്നരവര്‍ഷത്തേക്കാണ് നിരോധനം. ഓസ്ട്രിയന്‍ ചാന്‍സിലര്‍ ക്രിസ്ത്യന്‍ കേണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ഹിജാബും (ഹെഡ് സ്കാര്‍ഫ്) മറ്റ് എല്ലാ മത്ചിഹ്നങ്ങളും നിരോധിക്കാനും ഗവണ്‍മെന്‍റ് ആലോചിക്കുന്നുണ്ട്. ഓസ്ട്രിയയിലെയും, യൂറോപ്പിലെയും പുതിയ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഈ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY