പ്രവർത്തകരെല്ലാം പ്രചാരണരംഗത്തുനിന്നു മാറി നിന്നു – പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി വി.കെ. ശ്രീകണ്ഠൻ.

213

പാലക്കാട്: വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ കെപിസിസി നേതൃത്വത്തിനെതിരെ വിമർശനവുമായി പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി വി.കെ. ശ്രീകണ്ഠൻ. തനിക്കെതിരെ ചില കേന്ദ്രങ്ങൾ ഗൂഢാലോചന നടത്തിയെന്നും വിജയസാധ്യത നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.

എതിരാളികൾ മത്സരിച്ച് പണം ഇറക്കിയപ്പോൾ പാർട്ടി നേതൃത്വം പിരിച്ചെടുത്ത പണം നൽകിയില്ല. ഇക്കാരണത്തിലാണ് പ്രചാരണത്തിൽ താൻ പിന്നോക്കം പോയത്. തനിക്കെതിരെ ചില കേന്ദ്രങ്ങൾ നടത്തിയ ഗൂഢാലോചന ജയസാധ്യതയെ ബാധിച്ചു. ഫലപ്രഖ്യാപനത്തിനുശേഷം കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവർത്തകരെല്ലാം പ്രചാരണരംഗത്തുനിന്നു മാറിനിൽക്കുന്നതായി ശ്രീകണ്ഠൻ കെപിസിസിക്കു പരാതി നൽകിയിരുന്നു. സംസ്ഥാനത്തെ പ്രധാനനേതാക്കളാരും പ്രചാരണത്തിനെത്തിയില്ലെന്നും നേതൃത്വം ഇക്കാര്യം ഗൗരവത്തിലെടുത്തില്ലെന്നും ശ്രീകണ്ഠൻ പരാതിപ്പെടുന്നു.

NO COMMENTS