നൈജീരിയയില്‍ മുഹമ്മദ് ബുഹാരി രണ്ടാം തവണയും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.

131

അബുജ: 39 സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബുഹാരിയുടെ ആള്‍ പ്രോഗ്രസീവ് കോണ്‍ഗ്രസ് (എപിസി) 19 സീറ്റുകളും, മുന്‍ വൈസ് പ്രസിഡണ്ട് അബൂബക്കറിന്‍റെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) 17 സീറ്റുകളും വീതം നേടി. പ്രതിപക്ഷ പാര്‍ട്ടികളുടെ നീണ്ട നാളത്തെ ആവശ്യത്തെ തുടര്‍ന്നാണ് നൈജീരിയന്‍ സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച ആധികാരിക വിവരങ്ങള്‍ പുറത്തുവിട്ടത്. അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്ന സംഖ്യ വിശ്വസനീയമല്ലെന്നും അബൂബക്കര്‍ ആരോപിച്ചു.

NO COMMENTS