അഴിമതിക്കെതിരെ ഏറ്റവും ഫലപ്രദമായ മാര്‍ഗം അഴിമതി ആദ്യം ജനങ്ങളോടു പറയുക എന്നതാണ് – ജേക്കബ് തോമസ്

126

ന്യൂഡല്‍ഹി: അഴിമതിക്കെതിരെ ഏറ്റവും ഫലപ്രദമായ മാര്‍ഗം അഴിമതി ആദ്യം ജനങ്ങളോടു പറയുക എന്നതാണ്. ഇതിന്‍റെ ഭാഗമായാണു സുപ്രീംകോടതിയിലെ നാലു ജഡ്ജിമാര്‍ കോടതി നിര്‍ത്തിവച്ച്‌ ജനങ്ങളോടു കാര്യം പറഞ്ഞതെന്നും ജേക്കബ് തോമസ് പറഞ്ഞു.സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധി സ്വാഗതം ചെയ്ത് ഡിജിപി ജേക്കബ് തോമസ്. അഴിമതിക്കെതിരായ ശബ്ദം കേരളത്തില്‍ നിലച്ചിട്ടില്ലെന്ന സന്ദേശമാണു വിധി നല്‍കുന്നതെന്നു ജേക്കബ് തോമസ് പറഞ്ഞു.

വൈറ്റിലയില്‍ അഴിമതി തുറന്നു പറഞ്ഞയാളെ സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ പാലാരിവട്ടം പാലത്തിന്‍റെ അഴിമതി നടത്തിയ കോര്‍പറേഷന്‍ മേധാവിയെ ഇതുവരെ സസ്പെന്‍ഡ് ചെയ്തിട്ടില്ല. നീതിന്യായ വ്യവസ്ഥ സുദൃഢമാണ് എന്ന സന്ദേശമാണു വിധി. നീതി നമുക്കു കിട്ടും. ജഡ്ജിമാര്‍ നല്ലവരാണെന്ന സന്ദേശമുണ്ട്. അഴിമതിക്കെതിരേ കേരളത്തില്‍ എല്ലാവരും ശബ്ദമുയര്‍ത്തണം. എന്നാല്‍ മാത്രമേ ഇവിടെ അഴിമതി അവസാനിക്കുകയുള്ളുവെന്നും ജേക്കബ് തോമസ് പറഞ്ഞു.

ജേക്കബ് തോമസിന്‍റെ പരാതിയില്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ഡിവിഷന്‍ ബെഞ്ചാണ് സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവിട്ടത്. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെ തെളിവില്ലാതെ ദീര്‍ഘകാലം സസ്പെന്‍ഷനില്‍ നിര്‍ത്തുന്നതു ശരിയല്ല. പോലീസില്‍ അദ്ദേഹത്തിന്‍റെ റാങ്കിനനുസരിച്ചുള്ള പദവി ഒഴിവില്ലെങ്കില്‍ തത്തുല്യമായ മറ്റേതെങ്കിലും പദവിയില്‍ അടിയന്തരമായി നിയമനം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

2017 ഡിസംബര്‍ മുതല്‍ ജേക്കബ് തോമസ് സസ്പെന്‍ഷനിലാണ്. ഓഖി ദുരന്ത രക്ഷാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചതിനായിരുന്നു ആദ്യ സസ്പെന്‍ഷന്‍. തുടര്‍ന്നു വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പലപ്പോഴായി സസ്പെന്‍ഷന്‍ നീട്ടി. സര്‍ക്കാരിന്‍റെ അനുമതി വാങ്ങാതെ സര്‍വീസ് സ്റ്റോറി എഴുതിയ കാരണവും ഇതില്‍ ഉള്‍പ്പെടുന്നു.

1985 ബാച്ച്‌ ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് നിലവില്‍ സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഡിജിപിയാണ്. തുറമുഖ വകുപ്പു ഡയറക്ടറായിരിക്കേ ഡ്രഡ്ജിംഗ് നടത്തിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരേ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അടുത്തിടെ ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ബിജെപി, ആര്‍എസ്‌എസ് നേതാക്കളുമായി ജേക്കബ് തോമസ് ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. ചര്‍ച്ച നടത്തിയതായി ജേക്കബ് തോമസ് സ്ഥിരീകരിക്കുകയും ചെയ്തു. ആര്‍എസ്‌എസിന്‍റെ ചില വേദികളില്‍ അദ്ദേഹം എത്തുകയും ചെയ്തിരുന്നു.

ലോക്സഭാ തെഞ്ഞെടുപ്പില്‍ ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍നിന്ന് മത്സരിക്കാന്‍ ജേക്കബ് തോമസ് തയാറെടുത്തെങ്കിലും വിരമിക്കല്‍ പദ്ധതി പാളിയതോടെ മത്സരിക്കാന്‍ സാധിച്ചില്ല.

NO COMMENTS