കൗമാരക്കാരിയെ വീട്ടുജോലിക്കു നിര്‍ത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ നടി ഭാനുപ്രിയക്കെതിരെ കേസ്.

243

ഹൈദരാബാദ്: കൗമാരക്കാരിയെ വീട്ടുജോലിക്കു നിര്‍ത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ നടി ഭാനുപ്രിയക്കെതിരെ കേസ്.ആന്ധ്രപ്രദേശിലെ ശിശുക്ഷേമ സമിതി നടിക്കെതിരേ പോക്സോ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.
ഗോദാവരിയില്‍നിന്നുള്ള പ്രഭാവതി എന്ന സ്ത്രീയാണ് പതിനാലുകാരിയായ തന്‍റെ മകളെ വീട്ടുജോലിക്കായി ഭാനുപ്രിയ ചെന്നൈയിലേക്കു കൊണ്ടുപോയെന്നു കാട്ടി സമാല്‍കോട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

പെണ്‍കുട്ടിയെ വീട്ടില്‍ ജോലിക്കുനിര്‍ത്തി പീഡിപ്പിച്ചു, പറഞ്ഞ വേതനം നടി നല്‍കിയില്ല, ഭാനുപ്രിയയുടെ സഹോദരന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചു, ഈ വിവരം അറിഞ്ഞ് ചെന്നൈയില്‍ ഭാനുപ്രിയയുടെ വീട്ടിലെത്തിയ തങ്ങളെ സഹോദരന്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു, പെണ്‍കുട്ടിയെ വിട്ടുനല്‍കണമെങ്കില്‍ 10 ലക്ഷം രൂപ നല്‍കണമെന്ന് ഭാനുപ്രിയ പറഞ്ഞു എന്നിങ്ങനെയാണ് പരാതിയിലെ ആരോപണങ്ങള്‍.

അതേസമയം, പെണ്‍കുട്ടിക്കെതിരേ മോഷണക്കുറ്റം ആരോപിച്ച്‌ ഭാനുപ്രിയ പരാതി നല്‍കിയതായി സമാല്‍കോട്ട് സ്റ്റേഷന്‍ എസ്‌ഐ അറിയിച്ചു. ഒന്നരലക്ഷം വിലമതിക്കുന്ന സാധനങ്ങള്‍ പെണ്‍കുട്ടി മോഷ്ടിച്ചെന്നു കാട്ടിയാണു നടിയുടെ പരാതി. പെണ്‍കുട്ടിയുടെ വയസ് തനിക്കറിയില്ലെന്നും നടി പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. പതിനാലു വയസിനു താഴെയുളള കുട്ടികളെ വീട്ടുജോലിക്കു നിര്‍ത്തുന്നത് രണ്ടു വര്‍ഷം തടവും 50,000 രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണിത്.

NO COMMENTS